മന്ത്രാലയത്തിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന അന്വേഷണത്തില്‍ ഫണ്ട് കൈമാറ്റം, സാമ്പത്തിക അക്കൗണ്ട് കൃത്രിമം പോലുള്ള തെറ്റായ പ്രവര്‍ത്തനങ്ങളുടെ സൂചനകളൊന്നും കണ്ടെത്തിയിട്ടില്ല
1,750 ലധികം സ്ഥാപനങ്ങളില്‍ നിന്നുള്ള 5 ദശലക്ഷത്തിലധികം ജീവനക്കാരെ വിലയിരുത്തി ആഗോള ഗവേഷണ സ്ഥാപനമായ 'ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്' നടത്തിയ സമഗ്ര സര്‍വേയുടെ അടിസ്ഥാനത്തിലാണ് അംഗീകാരം